Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഒമിക്രോണിന്റെ സംഹാരം ഇനി അധികനാൾ നീണ്ടുനിൽക്കില്ല, ശുഭപ്രതീക്ഷ പങ്കുവെച്ച് ഖത്തർ ആരോഗ്യ വിദഗ്ദൻ

January 17, 2022

January 17, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗത്തിൽ പതറുന്ന ഖത്തറിന് ആശ്വാസമേകുന്ന വാക്കുകളുമായി ഡോക്ടർ ലൈത്ത് ജമാൽ അബ്ദു റദ്ദാദ്‌. ഒമിക്രോൺ അധികം വൈകാതെ തന്നെ പിൻവാങ്ങുമെന്നാണ് വെയ്ൽ കോർണൽ കോളേജിലെ പകർച്ചവ്യാധി ഇൻവെസ്റിഗേറ്ററായ റദ്ദാദിന്റെ നിരീക്ഷണം.

"വളരേ വേഗത്തിൽ പകരുന്ന വകഭേദമാണ് ഒമിക്രോൺ. ഇത് അപകടമാണെങ്കിലും, ഒമിക്രോണിന്റെ ഈ കഴിവ് ഒരർത്ഥത്തിൽ അനുഗ്രഹവുമാണ്. വേഗത്തിൽ പകരുന്നതിനാൽ ഈ വകഭേദം അധികം വൈകാതെ തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവും"- റദ്ദാദ്‌ അഭിപ്രായപ്പെട്ടു. അതേസമയം, ബൂസ്റ്റർ ഡോസ് വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Latest Related News