Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.എ. യൂസുഫലി ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇനിയും ബൂസ്റ്റർ ഡോസ് എടുത്തില്ലേ?എങ്ങനെ ലഭിക്കുമെന്നറിയാം

January 07, 2022

January 07, 2022

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ അർഹരായ മുഴുവൻ ആളുകളും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.എന്നാൽ ആരൊക്കെയാണ് ബൂസ്റ്റർ ഡോസ് ലഭിക്കാൻ യോഗ്യരെന്നും ഇതിനായി എവിടെ ബന്ധപ്പെടണം എന്നതടക്കമുള്ള നിരവധി സംശയങ്ങൾ ഇപ്പോഴും പലരും പങ്കുവെക്കുന്നുണ്ട്.ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക-

ഖത്തറിൽ ബൂസ്റ്റർ ഡോസിന് അർഹതയുള്ളവർ  

രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിച്ച് എട്ടു മാസം പിന്നിട്ടിരിക്കണം. 

അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ള,രോഗപ്രതിരോധ ശേഷി കുറഞ്ഞവരും കോവിഡ് അപകട സാധ്യത വർധിപ്പിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥ ഉള്ളവർക്കുമാണ് ഈ ഘട്ടത്തിൽ ബൂസ്റ്റർ ഡോസ് നൽകുന്നത്.

എങ്ങനെ ലഭിക്കും ?

ബൂസ്റ്റർ ഡോസ് അപ്പോയ്ന്റ്മെന്റ് ലഭിക്കാൻ താഴെ കൊടുത്ത നമ്പറിൽ വിളിക്കുക-

40277077
33253128

55193240

അതേസമയം,ലഭ്യമായ വിവരമനുസരിച്ച് അപ്പോയിന്മെന്റ് ഇല്ലാതെ ഉംസലാൽ ഹെൽത്ത് സെന്ററിൽ നേരിട്ട് പോയ പലർക്കും ബൂസ്റ്റർ ഡോസ് ലഭിച്ചിട്ടുണ്ട്. 

മോഡേണ വാക്സിൻ ആവശ്യമുള്ളവർക്ക് ശനി, തിങ്കൾ ദിവസങ്ങളിൽ മാത്രമാണ് നിലവിൽ ലഭിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News