Breaking News
ദുബായില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിക്കുന്നു | ദോഹ എക്സ്പോ 2023 ന് ഇന്ന് തിരശ്ശീല വീഴും  | അബ്ദുൾനാസർ മഅ്ദനിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്, വെന്റിലേറ്ററിലേക്ക് മാറ്റി | റമദാനിലെ അവസാന 10 ദിവസങ്ങളിൽ തന്നെ ഫിത്വർ സകാത്ത് നൽകിത്തുടങ്ങാമെന്ന് ഖത്തർ മതകാര്യ മന്ത്രാലയം | 'ഐ ലവ് സൗദി അറേബ്യ,' വിരമിക്കുന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് ലയണൽ മെസ്സി | ഖത്തറിൽ പ്രമുഖ മെഡിക്കൽ സർവീസ് കമ്പനിയിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം | ഖത്തറിൽ എലൈറ്റ് എക്സിബിഷൻ ആരംഭിച്ചു  | കുവൈത്തിൽ തെരഞ്ഞെടുപ്പ് പരസ്യ ചട്ടങ്ങൾ ലംഘിച്ചാൽ വൻ തുക പിഴ | ഈദുൽ ഫിത്വർ: ഖത്തറിൽ ജനന-മരണ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള സമയം പ്രഖ്യാപിച്ചു | മിഡിൽ ഈസ്റ്റ് മേഖലയിൽ എൽഎൻജി ദ്രവീകരണ ശേഷിയുടെ 75 ശതമാനവും ഖത്തറിന്  |
വിദ്യാഭ്യാസ മന്ത്രി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു

March 26, 2021

March 26, 2021

ദോഹ: ഖത്തര്‍ വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദി സ്‌കൂളുകള്‍ സന്ദര്‍ശിച്ചു. രാജ്യവ്യാപകമായി സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ തുടര്‍ച്ചയായി സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി സ്‌കൂളുകള്‍ സന്ദര്‍ശിച്ചത്. 

നാസര്‍ ബിന്‍ അബ്ദുല്ല അല്‍ അത്തിയ സെക്കന്ററി സ്‌കൂള്‍, എറ്റ്കാന്‍ ഗ്ലോബല്‍ അക്കാദമി എന്നീ സ്‌കൂളുകളാണ് വിദ്യാഭ്യാസ മന്ത്രി സന്ദര്‍ശിച്ചത്. സന്ദര്‍ശനത്തിനിടെ 30 ശതമാനം ഹാജര്‍ നില ഉള്‍പ്പെടെയുള്ള സ്‌കൂളുകളിലെ കൊവിഡ് പ്രതിരോധ നടപടികള്‍ മന്ത്രി പരിശോധിച്ചു. 

വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ അധ്യാപകരുമായി അദ്ദേഹം ചര്‍ച്ച ചെയതു. ആരോഗ്യകരവും സുരക്ഷിതവുമായ സ്‌കൂള്‍ അന്തരീക്ഷം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം വിശദീകരിച്ചു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടം വര്‍ധിപ്പിക്കുന്നതിനായി മാതാപിതാക്കളുമായി ശക്തമായ ബന്ധം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അദ്ദേഹം എടുത്ത് പറഞ്ഞു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News